Panchayat:Repo18/vol2-page1473: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 29: Line 29:
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് മെയിന്റനൻസ് ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച സൂചന രണ്ടിലെ തീരുമാനപ്രകാരം ചുവടെ വിവരിക്കുന്ന വിശദീകരണം പുറപ്പെടുവിക്കുന്നു. റോഡ് മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച റോഡുകളുടെ അറ്റകുറ്റപ്പണിയാണ് നടത്തേണ്ടത്. അറ്റകുറ്റ പണികളിൽപ്പെടുത്തി ഏറ്റെടുക്കാവുന്ന പണികളെക്കുറിച്ച് വിശദമായ ഉത്തരവുകൾ നിലവിലുണ്ട്. തദ്ദേശഭരണ സ്ഥാപനത്തിന് കൈമാറിയ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയശേഷവും റോഡ് മെയിന്റനൻസ് ഫണ്ട് ബാക്കിയുണ്ടെങ്കിൽ മെറ്റലിംഗ്, ടാറിംഗ്, കോൺക്രീറ്റിംഗ് തുടങ്ങിയ നിർമ്മാണ പ്രവൃത്തികളും ഏറ്റെടുക്കാവുന്നതാണ്. എന്നാൽ ആ തദ്ദേശഭരണ സ്ഥാപനത്തിന്റെ കൈമാറിയ റോഡുകളിലൊന്നും അറ്റകുറ്റപ്പണികൾ ആവശ്യമില്ലെന്ന് ഭരണസമിതി ഏകകണ്ഠമായ തീരുമാനം എടുത്തശേഷമായിരിക്കണം. മെയിന്റനൻസ് ഫണ്ട് നിർമ്മാണ പ്രവൃത്തികൾക്കും ഉപയോഗിക്കേണ്ടത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് മെയിന്റനൻസ് ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച സൂചന രണ്ടിലെ തീരുമാനപ്രകാരം ചുവടെ വിവരിക്കുന്ന വിശദീകരണം പുറപ്പെടുവിക്കുന്നു. റോഡ് മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച റോഡുകളുടെ അറ്റകുറ്റപ്പണിയാണ് നടത്തേണ്ടത്. അറ്റകുറ്റ പണികളിൽപ്പെടുത്തി ഏറ്റെടുക്കാവുന്ന പണികളെക്കുറിച്ച് വിശദമായ ഉത്തരവുകൾ നിലവിലുണ്ട്. തദ്ദേശഭരണ സ്ഥാപനത്തിന് കൈമാറിയ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയശേഷവും റോഡ് മെയിന്റനൻസ് ഫണ്ട് ബാക്കിയുണ്ടെങ്കിൽ മെറ്റലിംഗ്, ടാറിംഗ്, കോൺക്രീറ്റിംഗ് തുടങ്ങിയ നിർമ്മാണ പ്രവൃത്തികളും ഏറ്റെടുക്കാവുന്നതാണ്. എന്നാൽ ആ തദ്ദേശഭരണ സ്ഥാപനത്തിന്റെ കൈമാറിയ റോഡുകളിലൊന്നും അറ്റകുറ്റപ്പണികൾ ആവശ്യമില്ലെന്ന് ഭരണസമിതി ഏകകണ്ഠമായ തീരുമാനം എടുത്തശേഷമായിരിക്കണം. മെയിന്റനൻസ് ഫണ്ട് നിർമ്മാണ പ്രവൃത്തികൾക്കും ഉപയോഗിക്കേണ്ടത്.


'''<u>12-ാം പഞ്ചവത്സര പദ്ധതി - നിർവ്വഹണ ഉദ്യോഗസ്ഥർ, പ്രോജക്ടുകൾക്ക് അംഗീകാരം നൽകുന്ന ഉദ്യോഗസ്ഥർ എന്നിവരെ സംബന്ധിച്ച സ്പഷ്ടീകരണം - സംബന്ധിച്ച സർക്കുലർ</u>'''


<small>(തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, നം. 72484/ഡിഎ1/2012/തസ്വഭവ. Tvpm, തീയതി 10-12-2012)</small>
വിഷയം :- 12-ാം പഞ്ചവത്സര പദ്ധതി - നിർവ്വഹണ ഉദ്യോഗസ്ഥർ, പ്രോജക്റ്റടുകൾക്ക് അംഗീകാരം നൽകുന്ന ഉദ്യോഗസ്ഥർ എന്നിവരെ സംബന്ധിച്ച സ്പഷ്ടീകരണം.
നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തി വീട് വച്ചശേഷം ആയത് കൈമാറ്റപ്പെടുന്നു എന്ന വിഷയം ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൻ മേൽ സൂചിപ്പിച്ചിട്ടുള്ള സർക്കുലറുകളുടെ വെളിച്ചത്തിൽ ചട്ടപ്രകാരം നിലം നികത്തിയ സ്ഥലത്ത് ഇനി മുതൽ നിർമ്മിക്കുന്ന വാസഗൃഹങ്ങൾക്ക് 10 വർഷത്തേക്ക് ഉപയോഗമാറ്റം വരുത്തരുത് എന്ന വ്യവസ്ഥ കൂടി ഉൾക്കൊള്ളിച്ച കൊണ്ട് മാത്രമേ കെട്ടിട നിർമ്മാണാനു മതി നൽകാവു എന്ന് നിർദ്ദേശിക്കുന്നു. ഈ നിർദ്ദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടികൾ എടുക്കുന്നതായിരിക്കും.
'''<u>തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളിൽ/ സർട്ടിഫിക്കറ്റുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും, തസ്തികയുടെ പേരും ഉൾപ്പെടുത്തുന്നത് - സംബന്ധിച്ച് സർക്കുലർ</u>'''
<small>(തദ്ദേശസ്വയംഭരണ (ആർ.എ) വകുപ്പ്, നം.59177/ആർ.എ1/12/തസ്വഭവ. TVpm, തീയതി 30.10.12)</small>
വിഷയം:- തദ്ദേശസ്വയംഭരണവകുപ്പ് - തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളിൽ/സർട്ടിഫിക്കറ്റുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും, തസ്തികയുടെ പേരും ഉൾപ്പെടുത്തുന്നത് - സംബന്ധിച്ച്.
സൂചന:- സീനിയർ ടൗൺ പ്ലാനർ (വിജിലൻസ്) നൽകിയ 5-10-2012-ലെ നോട്ട്.
സംസ്ഥാനത്തെ അനധികൃത കെട്ടിടനിർമ്മാണങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി സീനിയർ ടൗൺ പ്ലാനർ (വിജിലൻസ്) നടത്തിയ പരിശോധനകളിൽ നിരവധി കെട്ടിടങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി പെർമിറ്റ് നൽകുന്നതായും, തെറ്റായി കെട്ടിട നമ്പർ അനുവദിച്ച് നൽകുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രസ്തുത ഫയലുകൾ പരിശോധിച്ചതിൽ നിയമവിരുദ്ധമായി പെർമിറ്റ് നൽകിയതിനോ, കെട്ടിട നമ്പർ നൽകിയതിനോ ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരാണെന്ന് കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കുറിപ്പ് ഫയലിൽ അവരവരുടെ ഇനീഷ്യൽ മാത്രമേ രേഖപ്പെടുത്താറുള്ളൂ. കൂടാതെ അപേക്ഷകർക്ക് നൽകുന്ന പെർമിറ്റിൽ/സർട്ടിഫിക്കറ്റിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒപ്പും തസ്തികയും പേരും മാത്രമേ ഉണ്ടാകാറുള്ളൂ. അനധികൃത നിർമ്മാണങ്ങൾ ശ്രദ്ധയിൽ പ്പെടുമ്പോൾ ആയത് പരിശോധിക്കുന്ന സമയത്ത് ബന്ധപ്പെട്ട ഫയലിൽ നിന്നും പെർമിറ്റ്/സർട്ടിഫിക്കറ്റ നൽകിയ ഉദ്യോഗസ്ഥൻ ആരാണെന്ന് ഇനീഷ്യലും, തസ്തികയുടെ പേരും മാത്രം പരിശോധിച്ച കണ്ടെത്തുക ബുദ്ധിമുട്ടാണ്.
സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചു. 2012 നവംബർ 1 മുതൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കെട്ടിട നിർമ്മാണാനുമതി/കെട്ടിടനമ്പർ/ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ്/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന മറ്റ് എല്ലാ സർട്ടിഫിക്കറ്റുകളിലും, സർക്കാരിലേക്ക് അയയ്ക്കുന്ന എല്ലാ കത്ത് ഇടപാടുകളിലും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്. തസ്തിക, ഓഫീസ്, ലാന്റ്ഫോൺ/മൊബൈൽഫോൺ നമ്പർ എന്നിവ വ്യക്തമായി മനസ്സിലാകുന്നവിധം സീൽ പതിക്കേണ്ട താണ് എന്ന് നിഷ്കർഷിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആധാരമായ കുറിപ്പു ഫയലു കളിലും മേൽപ്പറഞ്ഞ പ്രകാരം സീൽ നിർബന്ധമായി പതിച്ചിരിക്കേണ്ടതാണ്. ഇത് പരിശോധിക്കുന്നതിനായി സർക്കാർ തലത്തിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതാണ്. ഇതിന് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്.
'''<u>LOCAL SELF GOVERNMENT DEPARTMENT-AUTHORISING DSTRICT PLANNING OFFICERS TOUTLSE THESERVICES OF AKSHAYA CENTRES FOR UPLOADING PLAN PROJECTS - INSTRUCTIONS ISSUED-REG.</u>'''
<small>[Local Self Government (IB) Department, No.67936/IB1/2012/LSGD, Tvpm, dt. 23-11-2012) ]</small>
Sub:- Local Self Government Department-Authorising District Planning Officers to utilize the services of Akshaya Centres for uploading plan projects - instructions issued-reg.
A review meeting on the progress of uploading plan project in Sulekha by the Local Self Government Institutions and approval issued by the vetting officers was held by the Vice Chairman, State Planning Board on 19-11-2012. A major issue pointed out by the District Planning Officers in the meeting was the nonavailability of Computers with the Vetting Officers and lack of expertise in using Computers on the part of the Vetting Officers. In order to overcome the said difficulties the following instructions are issued.
:i)Services of Akshaya Centres shall be utilized to overcome the difficulties.
:ii) The District Planning Officers shall utilize the service of Akshaya centres where Computers are not available with the Vetting Officers.
{{accept}}
{{accept}}

Latest revision as of 09:00, 3 February 2018

iii) In Block Panchayats where problems of uploading plan projects causing any hindrance in the speedy vetting of projects one Akshaya centre per block shall be identified by the District Planning Officers for the purpose.
iv) The vetting shall be conducted on a workshop mode not later than by 27-11-2012.
v) The cost of hiring the Akshaya Centre shall be met from the plan formulation expenses of the Panchayat concerned.

ഹരിജൻ, ഗിരിജൻ, ദളിത് എന്നീ പദങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനംകർശനമായി പാലിക്കണമെന്ന നിർദ്ദേശം സംബന്ധിച്ച് സർക്കുലർ

(പട്ടികജാതി പട്ടികവർഗ്ഗ വികസന (ഇ) വകുപ്പ്, നം: 27050/ഇ2/12/പജ.പവ.വിവ, Tvpm തീയതി 26-11-12)

വിഷയം :- പജ.പവ.വിവ-ഹരിജൻ, ഗിരിജൻ, ദളിത് എന്നീ പദങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനം-കർശനമായി പാലിക്കണമെന്ന് നിർദ്ദേശം പുറപ്പെടുവിക്കുന്നു.

സൂചന - 1) 5-11-2008-ലെ 22198/ഇ2/പജ.പവ.വിവ നമ്പർ സർക്കുലർ.

2) 5-10-12-ലെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ഡെവ്. എ3 23172/12നമ്പർ കത്ത്.

ഹരിജൻ, ഗിരിജൻ, ദളിത് എന്നീ പദങ്ങൾ ഭരണഘടനാ വിരുദ്ധമായതിനാൽ അത്തരം പദങ്ങൾക്ക് പകരം എല്ലാ കത്തിടപാടുകളിലും പ്രസിദ്ധീകരണങ്ങളിലും 'പട്ടികജാതി 'പട്ടികഗോത്രവർഗ്ഗം’ എന്നീ പദങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് എല്ലാ സർക്കാർ വകുപ്പുതലവൻമാർക്കും, എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലവന്മാർക്കും സൂചന ഒന്നിലെ സർക്കുലർ പ്രകാരം നിർദ്ദേശം നൽകിയിരുന്നു.

ഈ സർക്കുലർ നിലവിൽ വന്നശേഷവും ഹരിജൻ, ഗിരിജൻ, ദളിത് എന്നീ പദങ്ങൾ ഇപ്പോഴും സെമിനാറുകളിലും, നോട്ടീസുകളിലും ഉപയോഗിക്കുന്നുണ്ടെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. സർക്കാർ ഇക്കാര്യം പരിശോധിച്ചു. സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് എല്ലാ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും തലവന്മാർ ഉറപ്പുവരുത്തണമെന്നും എല്ലാ കത്തിടപാടുകളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും പരസ്യങ്ങളിലും പട്ടികജാതി, പട്ടികഗോത്ര വർഗ്ഗം എന്നീ പദങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും എല്ലാ സർക്കാർ തലവന്മാരും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലവന്മാരും അവരുടെ കീഴിലുള്ള എല്ലാ ഓഫീസർക്കും കർശനമായ നിർദ്ദേശം നൽകുവാനും നിർദ്ദേശിക്കുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് മെയിന്റനൻസ് ഫണ്ട് വിനിയോഗം - വിശദീകരണം സംബന്ധിച്ച സർക്കുലർ

(തദ്ദേശസ്വയംഭരണ (എഫ്.എം.) വകുപ്പ്, നം. 68228/എഫ്.എം.1/2012/തസ്വഭവ,Tvpm, തീയതി 28-11-2012)

വിഷയം :- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് മെയിന്റനൻസ് ഫണ്ട് വിനിയോഗം വിശദീകരണം-സംബന്ധിച്ച്.

സൂചന - വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 15-11-2012-ലെ യോഗ തീരുമാനം ഇനം 3.14,

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് മെയിന്റനൻസ് ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച സൂചന രണ്ടിലെ തീരുമാനപ്രകാരം ചുവടെ വിവരിക്കുന്ന വിശദീകരണം പുറപ്പെടുവിക്കുന്നു. റോഡ് മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച റോഡുകളുടെ അറ്റകുറ്റപ്പണിയാണ് നടത്തേണ്ടത്. അറ്റകുറ്റ പണികളിൽപ്പെടുത്തി ഏറ്റെടുക്കാവുന്ന പണികളെക്കുറിച്ച് വിശദമായ ഉത്തരവുകൾ നിലവിലുണ്ട്. തദ്ദേശഭരണ സ്ഥാപനത്തിന് കൈമാറിയ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയശേഷവും റോഡ് മെയിന്റനൻസ് ഫണ്ട് ബാക്കിയുണ്ടെങ്കിൽ മെറ്റലിംഗ്, ടാറിംഗ്, കോൺക്രീറ്റിംഗ് തുടങ്ങിയ നിർമ്മാണ പ്രവൃത്തികളും ഏറ്റെടുക്കാവുന്നതാണ്. എന്നാൽ ആ തദ്ദേശഭരണ സ്ഥാപനത്തിന്റെ കൈമാറിയ റോഡുകളിലൊന്നും അറ്റകുറ്റപ്പണികൾ ആവശ്യമില്ലെന്ന് ഭരണസമിതി ഏകകണ്ഠമായ തീരുമാനം എടുത്തശേഷമായിരിക്കണം. മെയിന്റനൻസ് ഫണ്ട് നിർമ്മാണ പ്രവൃത്തികൾക്കും ഉപയോഗിക്കേണ്ടത്.